2022, ഓഗസ്റ്റ് 31, ബുധനാഴ്‌ച

നഗരത്തില്‍ കറങ്ങുന്ന വിദ്യാര്‍ഥികളെ കണ്ടെത്താന്‍ നീരിക്ഷണ കാമറകള്‍ സജ്ജം

 നഗരത്തില്‍ കറങ്ങുന്ന വിദ്യാര്‍ഥികളുടെ ശ്രദ്ധക്ക്... നിങ്ങള്‍ നിരീഷണത്തിലാണ്.സ്കൂളുകളിലും കോളജുകളിലും പോകാതെ ബസ് സ്റ്റാന്‍ഡിലും നഗര പരിസരങ്ങളിലും കറങ്ങുന്ന വിദ്യാര്‍ഥികളെ ഇനി മുതല്‍ കൈയ്യോടെ പൊക്കാനാണ് പോലീസ് തീരുമാനം.വീടുകളില്‍ പോകാതെ കറങ്ങുന്നവരും പിടിയിലാവും. വിദ്യാര്‍ഥികളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാന്‍ ലക്ഷ്യമിട്ടാണ് ഒറ്റപ്പാലം പോലീസ് പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത്. അനാവശ്യമായി വട്ടം കറങ്ങി നടക്കുന്ന വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഒറ്റപ്പാലം പോലീസ് ഇനി സമയബന്ധിതമായി പറഞ്ഞുവിടും.ഇതിനായി പ്രത്യേക പോലീസ് വിഭാഗത്തിന് രൂപം നല്കി. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എല്ലാദിവസവും രാവിലെയും വൈകുന്നേരവും പോലീസ് കര്‍ശനമായി പരിശോധന നടത്തും. വിദ്യാര്‍ഥികള്‍ രാവിലെയും വൈകിട്ടും ബസ് സ്റ്റാന്‍ഡിനുള്ളില്‍ പുതിയ കെട്ടിടത്തിലും പരിസരങ്ങളിലും മറ്റുമായി അനാവശ്യമായി കൂട്ടംകൂടി നില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പോലീസിന്‍റെ നടപടി.

പൂവാല ശല്യം ഉള്‍പ്പെടെ തടയുക എന്ന ലക്ഷ്യം കൂടി പോലീസ് ഇതുവഴി ഉന്നം വയ്ക്കുന്നുണ്ട്.എല്ലാദിവസവും രാവിലെ 8:30 മുതല്‍ 9:30 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വരെയും ആകും വനിതാ പോലീസിന്‍റെ കൂടി സാന്നിധ്യത്തില്‍ പരിശോധന നിഴല്‍ പോലീസിന്‍റെ സാന്നിദ്ധ്യവുമുണ്ടാവും. രാവിലെയാണെങ്കില്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വൈകിട്ട് വീടുകളിലേക്കും ഇവരെ ബസില്‍ കയറ്റി വിടും.ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കര്‍ശന നടപടികള്‍ അനുവര്‍ത്തിക്കാന്‍ പോലീസ് തീരുമാനിച്ചത്.ആള്‍ തിരക്കുള്ള സ്ഥലങ്ങളിലും ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും നിഴല്‍ പോലീസിന്‍റെ സാന്നിധ്യവും ഉണ്ടാവും വഴിതെറ്റിപ്പോകുന്ന വിദ്യാര്‍ത്ഥികളെ ജാഗ്രതയോടു കൂടി നേര്‍വഴിക്ക് നയിക്കുക എന്ന ലക്ഷ്യമാണ് പോലീസ് നടപ്പാക്കുന്നത്.

വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളിലും വീടുകളിലും ഇവരെ പറ്റിയുള്ള വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നപക്ഷം കുട്ടികളെ ഒരു പരിധിവരെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാന്‍ ആകുമെന്നാണ് പോലീസ് ഉദ്യോഗസ്ഥന്മാരുടെ പ്രതീക്ഷ.ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ വട്ടം കറങ്ങി നടക്കുന്നത് പതിവ് കാഴ്ചയാണ്. ഇവരെ ചുറ്റിപ്പറ്റി ലഹരി മാഫിയയുടെ ഇടപെടലും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇത്തരം സാഹചര്യം കൂടി പരിഗണിച്ചാണ് കര്‍ശന നടപടികളുമായി ഒറ്റപ്പാലം പോലീസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പദ്ധതി വഴി ലഹരി മാഫിയകളെ കൂടി പിടികൂടാന്‍ ആകും എന്ന പ്രതീക്ഷയും പോലീസിനുണ്ട്.

0 comments: